അഹറോന്റെ പുത്രന്മാരില് അവന്റെ പിന്തുടര്ച്ചാവകാശിയായി അഭിഷിക്തനായ പുരോഹിതന് എന്നേക്കുമുള്ള നിയമപ്രകാരം അതു കര്‍ത്താവിനു സമര്‍പ്പിക്കണം. അതു മുഴുവനും ദഹിപ്പിക്കണം.