അവള് ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന് ആരാണ്? ഭൃത്യന് പറഞ്ഞു: അവനാണ് എന്റെ യജമാനന്. ഉടനെ അവള് ശിരോവസ്ത്രംകൊണ്ടു മുഖംമൂടി.